റിമാൻഡ് റിപ്പോർട്ടിലെ പരാമർശത്തിനെതിരെ കോടതിയിൽ പോകാമോ എന്ന വെല്ലുവിളി ഉയർത്തിയതിന് പത്രങ്ങളായ പത്രങ്ങളിലൊക്കെ കുഴൽനാടൻ കൂറ്റൻ കട്ടൗട്ടായി ഉയർന്നു നിൽക്കുന്നുണ്ട്. വിടാതെ കുഴൽനാടൻ എന്നാണ് മാതൃഭൂമി പറയുന്നത്. എങ്ങനെ വിടും… അല്ലെങ്കിൽത്തന്നെ മീശ മാർജാരനോടും ശുപ്പാണ്ടിയോടും ശിക്കാരി ശംഭുവിനോടുമൊക്കെ തർക്കിച്ചു ജയിക്കാൻ ആർക്കു കഴിയും…. അതുപോലെയാണ് കുഴൽനാടനോടും.