Author: T21 Media

കോവിഡ് മഹാമാരി ഫലപ്രദമായി നേരിടുന്നതിൽ ഉണ്ടായ പരാജയവും ജനങ്ങളുടെ ജീവനോപാധികൾ നഷ്ടപ്പെടുത്തുന്ന നയവൈകല്യങ്ങളും അഖിലേന്ത്യാ തലത്തിൽ ബിജെപിയുടെ തകർച്ചക്ക് കരണമാകുന്നതിന്റെ സൂചനകളാണ് രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്നു ലഭിക്കുന്നത്.. കേരളത്തിൽ ആകെയുണ്ടായിരുന്ന അക്കൗണ്ട് സിപിഎം പൂട്ടിക്കുകയും ദക്ഷിണേന്ത്യയിലാകമാനം കനത്ത തിരിച്ചടി ബിജെപിയ്ക്കുണ്ടാവുകയും ചെയ്തത് നമ്മൾ കണ്ടതാണ്.. ഇപ്പോളിതാ ബിജെപി കോട്ടകളിൽ പോലും വിള്ളലുകൾ വീഴുന്നു എന്ന വാർത്തകൾ ആണ് വരുന്നത്. യോ​ഗിയുടെ യുപിയിലാണ് ബിജെപി കോട്ടകൾ ആടിയുലയുന്നത്.. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള കർട്ടൻ റേസറായി കാണുന്ന പഞ്ചായത്ത്തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടിയാണുണ്ടാവുന്നത്. സുപ്രധാന കോട്ടകളിലെല്ലാം കനത്ത തിരിച്ചടിയാണ് ലഭിക്കുന്നത്. ഇത് ഭരണമാറ്റത്തിനുള്ള സൂചനകളായി വേണം കാണാൻ. ഇതുവരെ ശക്തവും ഏകോപിതവുമായ പ്രതിപക്ഷമില്ലാതെ ബിജെപി തിരഞ്ഞെടുപ്പുകളെല്ലാം വിജയിച്ച് പോന്നിരുന്നു. എന്നാൽ കാര്യങ്ങൾ മാറി തുടങ്ങിയെന്നാണ് സൂചന. ജില്ലാ പഞ്ചായത്തിലെ പകുതിയോളം സീറ്റുകൾ സമാജ് വാദി പാർട്ടി നേടിക്കഴിഞ്ഞതായാണ് സൂചന. അയോധ്യയിലും വാരണാസിയിലും വളരെ ദയനീയ നിലയിലാണ്ബിജെപിയുള്ളത്. അയോധ്യയിലെ 40 ജില്ലാ പഞ്ചായത്തുകളിൽ വെറും ആറെണ്ണം…

Read More

കോവിഡ് പ്രതിസന്ധിയിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല, എന്നുംപറഞ്ഞ് കൈകഴുകുന്ന കേന്ദ്രസർക്കാരിന്റെ മറ്റൊരു മുഖം ഇവിടെ തുറന്നു കാട്ടുകയാണ്. ആവശ്യത്തിലധികം സമയവും പണവുമുണ്ടായിട്ടും കോവിഡിന്റെ രണ്ടാംതരം​ഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ പൂർണ്ണമായും അവ​ഗണിച്ച് ഒരു മുൻകരുതലുമെടുക്കാതെ നാട് തെണ്ടുകയായിരുന്നു പ്രധാനമന്ത്രിയും സംഘവും.. എന്നാൽ ഇതിനെല്ലാമിടക്ക് ആരും ശ്രദ്ധിക്കാതെ പോയ ചില വസ്തുതകളുണ്ട്..കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ അഴിമതിക്കറയായ റഫേൽ യുദ്ധവിമാന അഴിമതിയെക്കുറിച്ച് അറിയാത്തവരായി ആരും കാണില്ല. 36 ഇരട്ട – എഞ്ചിൻ പോർവിമാനം ഇന്ത്യ, ഫ്രഞ്ച് കമ്പനിയായ ഡസോൾട്ട് ഏവീയേഷനിൽ നിന്നും തീവിലയ്ക്ക് അതായത്, 58000 കോടി രൂപയ്ക്കാണ് വാങ്ങിയത്.. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ കഥയിലേക്ക് ഞങ്ങൾ പോകുന്നില്ല.. എന്നാൽ അതേ സമയം ഇപ്പോൾ, ഈജിപ്റ്റ് എന്ന കൊച്ചു രാജ്യം ഫ്രാൻ‌സിൽ നിന്നും 30 റഫേൽ വിമാനങ്ങൾ വാങ്ങുകയാണ്.. ഇന്ത്യ വാങ്ങിയ അതേ റഫേൽ വിമാനങ്ങൾ, അതേ ഫ്രാൻ‌സിൽ നിന്നും, അതേ ഡസോൾട്ട് കമ്പനിയിൽ നിന്നും. പക്ഷേ, ഒരു വ്യത്യാസം മാത്രം. ഇടനില…

Read More

കോവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കി. ബംഗളൂരുവിലണ് സംഭവം. ബിജെപി യുവമോര്‍ച്ച പ്രസിഡന്റ് തേജസ്വി സൂര്യയുടെ നിര്‍ബന്ധപ്രകാരമാണ് കോവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കിയത്. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി)യുടെ കോവിഡ് വാര്‍ഡ് റൂമിലെ മുസ്ലിം ജീവനക്കാര്‍ക്ക് നേരെയാണ് തേജസ്വി സൂര്യയുടെ വര്‍ഗീയ വിദ്വേഷം. മുസ്ലിം ജീവനക്കാര്‍ക്ക് നേരെ തേജസ്വി നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് മുസ്ലിം ജീവനക്കാരെ ജോലിക്കെടുത്തതെന്ന് തേജസ്വി വീഡിയോയില്‍ ചോദിക്കുന്നുണ്ട്. ബിജെപി എംഎല്‍എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പമാണ് ബംഗളൂരു സൗത്ത് എം.പികൂടിയായ തേജസ്വി സൂര്യ കോവിഡ് വാര്‍ റൂമിലേക്ക് കയറിച്ചെന്നത്. കോവിഡ് വാർഡില്‍ മൊത്തം 205 പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 17 പേരാണ് മുസ്ലിങ്ങള്‍ ഉള്ളത്. എന്നാല്‍ ഇവര്‍ക്കെതിരെ തേജസ്വി സൂര്യ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. കോവിഡ് വാർഡില്‍ ഗുരുതര ക്രമക്കേട് നടക്കുന്നുണ്ടെന്നാണ് ഇയാള്‍ പറയുന്നത്.…

Read More

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയിൽ വാർഡ് തല സമിതി കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി. ഇതിനായി പഞ്ചായത്തുകൾ വാർഡ് തല സമിതികൾ ഉടൻ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് സമിതി വിവരങ്ങൾ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്കാവശ്യമായ സഹായം വാർഡ് തല കമ്മിറ്റികൾ ചെയ്യണം. വാക്‌സിനേഷനിൽ വാർഡ് തല സമിതിയിലെ അംഗങ്ങൾക്ക് ആദ്യപരിഗണന നൽകണം. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായ സ്ഥലങ്ങളിൽ ആവശ്യമായ ചികിത്സ ഒരുക്കണം. പഞ്ചായത്ത് തലത്തിൽ മെഡിക്കൽ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം.ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രി വരെയുള്ള ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ വിലയിരുത്തി. അതിർത്തിയിൽ നടക്കുന്ന…

Read More

കെഎസ്ആർടിസിയെ കണ്ണുമടച്ച് നമുക്ക് അഭിനന്ദിക്കാം. സംസ്ഥാനത്ത് സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും ആരോഗ്യ പ്രവർത്തകർക്കായി സംസ്ഥാനത്ത് കെഎസ്ആർടിസി 54 ഷെഡ്യൂളുകൾ സർവ്വീസ് നടത്തി വരുന്നു. ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്നും ജില്ലാ കേന്ദ്രങ്ങളിലെ മെഡിക്കൽ കോളേജുകൾ , പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ചാണ് സർവ്വീസുകൾ നടത്തുന്നത്. രാവിലെ 6.30 മുതൽ രാത്രി 8.30 മണി വരെയാണ് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരം സോണിൽ 17 ഷെഡ്യൂളും, (ജില്ല തിരിച്ച്, തിരുവനന്തപും- 8, കൊല്ലം -8, പത്തനംതിട്ട-1). എറണാകുളം സോണിൽ 30 ഷെഡ്യൂളും ( ആലപ്പുഴ- 7, കോട്ടയം- 6, എറണാകുളം- 8, തൃശ്ശൂർ- 9) , കോഴിക്കോട് സോണിൽ 7 ( കോഴിക്കോട്- 1, വയനാട്- 6) സർവ്വീസുമടക്കം 54 ഷെഡ്യൂളുകളാണ് സർവ്വീസ് നടത്തുന്നത്.

Read More

കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടു നേടി വിജയിച്ചു വന്ന നിയമസഭാംങ്ങളുടെ മതം തിരിച്ചുള്ള കണക്കിനെക്കുറിച്ച്‌ സാമാന്യ ബോധമുള്ളവർ ആശങ്കപ്പെടാറുണ്ടോ. ജാതിയിലും മതത്തിലും വിശ്വസിക്കുന്നവരാണ്‌ ബഹുഭൂരിപക്ഷം മലയാളികളുമെങ്കിലും ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ അങ്ങനെ ചിന്തിക്കാറുണ്ടോ? അങ്ങനെയെങ്കിൽ ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലത്തിൽനിന്ന്‌ ഹിന്ദു മതസ്ഥനും ക്രിസ്‌തുമതക്കാർ കൂടുതലുള്ള സ്ഥലങ്ങളിൽനിന്ന്‌ ക്രൈസ്‌തവനും മുസ്‌ലിങ്ങൾ ബഹുഭൂരിപക്ഷമായ ഇടങ്ങളിൽനിന്ന്‌ ഇസ്‌ലാം മതവിശ്വാസികളും മാത്രമല്ലേ ജയിക്കൂ. പക്ഷേ മനുഷ്യനിലെയും മനുഷ്യത്വവും മാനവികതയും തെരയാതെ മതവും ജാതിയും ഒരു കൂട്ടരെ സംബന്ധിച്ചിടത്തോളം ജയിച്ചവരുടെ മതം തിരയലാണ്‌ പ്രധാനം. സംഘപരിവാറുകാരുടെ സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്നത്‌ കേരളത്തിലെ ജനറൽ സീറ്റുകളിൽനിന്ന്‌ ജയിച്ചവരിൽ കൂടുതലും ന്യൂനപക്ഷവിഭാഗങ്ങളിൽനിന്നുള്ളവരാണെന്ന വിലാപകാവ്യമാണ്‌. 125 ജനറൽ സീറ്റുകളിൽ ജയിച്ച ഹിന്ദു–-ഇസ്‌ലാം–-ക്രിസ്‌ത്യൻ നാമധാരികളുടെ കണക്കെടുത്ത്‌ വിലപിക്കുന്ന ഹിന്ദുക്കളുടെ രക്ഷകരായ ബിജെപിക്കാർ തങ്ങളുടെ പെട്ടിയിലെ 4,29,3834 വോട്ടു എങ്ങോട്ട്‌ പോയി എന്ന ചോദ്യം സ്വയം ചോദിക്കണം. 2016ൽ ഉരുളികമിഴ്‌ത്തിക്കിട്ടിയ നേമം സീറ്റ്‌ എങ്ങനെ നഷ്‌ടപ്പെട്ടു എന്ന ചോദ്യം സ്വയം ചോദിക്കണം. 30…

Read More

ഈ കോവിഡ് കാലം നന്മകളോടൊപ്പം വിഷം വമിക്കുന്ന തിന്മകളെക്കൂടി തിരിച്ചറിയുന്ന കാലമാണ്.. എത്രയൊക്കെ മൂടിവെച്ചാലും ഉള്ളിന്റെ ഉള്ളിലെ ഫ്രോഡ്തരം അറിയാതെ പുറത്തുവരും എന്നൊരു സിനിമാ ഡയലോ​ഗുണ്ട്.. കറക്ടാണ്.. എല്ലാവരും ഒറ്റക്കെട്ടായി ഒരു പ്രതിസന്ധിയെ നേരിടുമ്പോൾ അതിനിടയിലൂടെ കുത്തിത്തിരിപ്പുമായി വരുന്ന, വിഷം ചീറ്റുന്ന രാജവെമ്പാലകളെ കണ്ടില്ലെന്ന് നടിക്കാൻ പ്രബുദ്ധ കേരളത്തിന് കഴിയില്ല. ഇനി വിഷയത്തിലേക്ക് വരാം.. ഇന്നലെ രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന രണ്ട് മുഖങ്ങളുണ്ട്: ഡിവൈഎഫ്ഐ പ്രവർത്തകരായ രേഖ പി മോളും അശ്വിൻ കുഞ്ഞുമോനും. ഓരോ ദുരന്തകാലത്തും സ്വാർഥത മറന്ന് അപരനിലേക്ക് സഹായം നീട്ടുന്ന രണ്ടു പേർ. ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ തയ്യാറായ രണ്ട് ചെറുപ്പക്കാർ.. സഖാക്കൾ.. പുന്നപ്ര വടക്കുപഞ്ചായത്തിൽ ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ആണ് ബൈക്കിൽ കയറ്റി ഇവർ ആശുപത്രിയിൽ എത്തിച്ചത്. രോഗിയെ നടുക്കിരുത്തി, രേഖ പിറകിൽ ഇരുന്നു. അശ്വിൻ ആണ് വണ്ടി ഓടിച്ചത്. ‘കോവിഡ് രോഗികളെ താമസിപ്പിക്കുന്ന ഡിസിസി സെന്ററിൽ ഒരു…

Read More

Developed by registered dietitians, this book takes a new twist on classic cocktails. You’ll also find options for dessert drinks, frozen drinks, and holiday drinks without relying on sugar for flavor. This book offers a collection of elegant, complex, and sophisticated recipes that prove there’s so much more to zero proof beverages than overly sweet ‘mocktails’. Bainbridge combines unique ingredients with detailed preparation to create thoughtful and flavorful non-alcoholic beverages. Drinking: A Love Story Those who want to help others come out of addiction will gain a lot of information from the book. The good thing about the Big Book…

Read More

To understand the new politics stance and other pro nationals of recent times, we should look to Silicon Valley and the quantified movement of the latest generation. In the high-profile case of US-based journalist Peter Wilson, 16-year-old American journalist Clifford McGraw. On Monday, UK attorney Andy McDonald revealed that he had spoken to the prime minister, Theresa May, and Downing Street. Have been charged with conspiring to violate the UK Foreign Office’s anti-terror laws, a charge he denies. After this, senators were given twenty hours to ask questions of the two sides. Anthony Zucker: Why there could be a speedy…

Read More