- Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
- Slottica Casino Polska Bonus 50fs
- Kostenlose Plinko Demo Online Zocken Ohne Risiko
- “Zocken Sie Plinko O Geld 2023
- Plinko Casinos 2025 Im Test >> Plinko Online Spielen
- Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
- Gratis-slots Play Just For Fun 100 Free Spins-bonus
- Logowanie Na Slottica Kasyno
- Polskie Kasyna On The Web: Kompletny Przewodnik 2024
- “Spielen Sie Plinko O Geld 2023
- Kritische Rezension des Spiels für das Online-Casino Plinko
- Online Spielothek Sunmaker Spielothek-spiele Und Mehr”
- “Spielen Sie Plinko 1 Geld 2023
- Über 3 1000 Online-spiele Kostenlos Spielen
- Plinko Erfahrung ️ Plinko Casino Deutschland Erfahrungen
Author: T21 Media
ഇന്ത്യയിൽ 5ജി ടെലികോം സേവനങ്ങള്‍ നടപ്പാക്കരുതെന്ന് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള. സാങ്കേതികവിദ്യക്ക് എതിരല്ലെന്നും പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതതാണ് പ്രധാനമാന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ജൂഹി ചൗള ഹര്‍ജി നല്‍കി. 5ജി നെറ്റ് വർക്ക് അനുവദിക്കുന്നത് വഴി പ്രകൃതിയിലെ ആവാസവ്യവസ്ഥയെ ബാധിക്കും വിധം ജീവികളേയും പ്രകൃതിയെയും തകർക്കുന്നതിനു വഴിയൊരുക്കുമെന്നും ജൂഹി ചൗളകൊടുത്ത ഹർജിയിൽ പറയുന്നു. സിംഗിള്‍ ബെഞ്ചില്‍ വന്ന ഹര്‍ജി ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റി. കേസില്‍ ബുധനാഴ്ചയാണ് വാദം കേൾക്കുന്നത്. 5ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും ഹര്‍ജിയിൽ വ്യക്തമാക്കുന്നു. മനുഷ്യരില്‍ അര്‍ബുദം, ഹൃദയാഘാതം, പ്രമേഹം തുടങ്ങി ഡിഎന്‍എയ്ക്ക് ദോഷം ചെയ്യാനും ചെടികളിലെ ഘടനയില്‍ മാറ്റം വരുത്തുവാനും വരെ 5ജി കാരണമാകുന്നുവെന്നും ജൂഹി ചൗള ചൂണ്ടികാട്ടുന്നു. മൊബൈല്‍ സാങ്കേതികവിദ്യക്ക് എതിരയാതുകൊണ്ടല്ല. 5ജി സാങ്കേതികവിദ്യ മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സുരക്ഷിതമാണെന്ന് ഉറപ്പുനൽകണമെന്ന് ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഇന്ത്യ എന്ന മഹാരാജ്യം ഹിന്ദുത്വ ഫാസിസത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങിയിട്ട് ഏഴു വർഷംപൂർത്തിയായിരിക്കുന്നു. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ 2004 മുതൽ ഒരുപതിറ്റാണ്ട് തുടർച്ചയായി ഭരിച്ച് രാജ്യത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയ യുപിഎ സർക്കാരിൽ നിന്നും മാറ്റം കൊതിച്ച ഒരു ജനതയ്ക്ക് കിട്ടിയതോ എട്ടിന്റെയല്ല, നല്ല 16ന്റെ പണി. കഴിഞ്ഞ 7 വർഷമായി രാജ്യം അനുഭവിക്കാത്ത ദുരിതങ്ങളില്ല, കഷ്ടപ്പാടുകളില്ല.എല്ലാ അർഥത്തിലും സമ്പൂർണ്ണ പരാജയം.. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനോ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനോ കഴിയാത്ത ഏഴുവർഷങ്ങൾക്കാണ് ഇന്ത്യ സാക്ഷിയായത്. 916 രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്നവർ ഭരിച്ചിട്ട് പോലും രാജ്യസുരക്ഷയെന്നത് വെറും കോമഡിഷോ മാത്രമായി മാറി.. പട്ടിണിയിലും തൊഴിലില്ലായ്മയിലും സാമ്പത്തിക മാന്ദ്യത്തിലും രാജ്യം നട്ടംതിരിഞ്ഞു. നോട്ട് നിരോധനം പോലുള്ള തുഗ്‌ളക്ക് പരിഷകാരങ്ങളും സിഎഎ- എൻആർസി പോലത്തെ ഭരണഘടനാ വിരുദ്ധമായ തീരുമാനങ്ങളും ജനങ്ങളെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. കർഷകവിരുദ്ധ ബില്ലുകളിറക്കി കർഷകരുടെ ജീവിതത്തെ തകർത്തു. കോവിഡ് 19ന്റെ ഒന്നാം തരംഗവും രണ്ടാം തരംഗവും ആഞ്ഞടിച്ചപ്പോൾ പ്രതിരോധം തീർക്കുന്നതിൽ…
ബിജെപി കേരളത്തിലെത്തിച്ച കുഴൽപണം. കുഴൽ പണം മോഷ്ടിക്കാൻ ബിജെപിക്കാർ തന്നെ നടത്തിയ ശ്രമം. ആദ്യംമുതൽ പുറത്തുവന്ന സൂചനകൾ ശരിയാകുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പങ്ക് അന്വേഷണത്തിൽ നിർണായകമായിരിക്കുന്നു. കുഴൽപണക്കേസിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനെ ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു. ബിജെപി പണമിടപാടുകളുടെ മുഖ്യ ചുമതലക്കാർ സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രനും സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശനുമാണെന്ന് തെളിഞ്ഞു. എം ഗണേഷിനെയും സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിന്റെ തുടർച്ച കെ സുരേന്ദ്രനിലേക്ക് അന്വേഷണസംഘത്തെ എത്തിക്കുകയാണ്. കേസിൽ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി സതീശനെയും ചോദ്യം ചെയ്യും. പണം കടത്തിയ ആർഎസ്‌എസ് പ്രവർത്തകൻ ധർമരാജിന്റെ മൊഴിപ്രകാരമാണ് സതീശനെയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. തൃശൂരിൽ താമസ സൗകര്യമൊരുക്കിയത് സതീശനുൾപ്പെട്ട ജില്ലാ നേതാക്കളാണെന്ന് അന്വേഷണസംഘം കണ്ടെത്തി. തെക്കൻ ജില്ലയിൽ ബിജെപി, എ ക്ലാസിൽ പെടുത്തിയിരുന്ന മണ്ഡലത്തിലേക്കുള്ള പണമാണ് കവർന്നത്.…
സംസ്‌ഥാന സ്‌കൂൾ പ്രവേശനോത്സവം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് വീട്ടിൽ അടച്ചിരുന്ന് അധ്യയനം തുടരേണ്ടി വരുന്ന ഈ സാഹചര്യത്തിലും ഒരു പുതുലോകം കെട്ടിപ്പടുക്കാൻ നമുക്കൊരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി പറഞ്ഞി. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണ്. പുതിയ വിജ്ഞാനത്തിന്റെ ആശയങ്ങളുടെ കലയുടെ എല്ലാം ഉറവിടമാകേണ്ട കുഞ്ഞുങ്ങളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തേണ്ടത്. കോവിഡ് കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞവർഷം കേരളം മുന്നോട്ട്‌വെച്ച വിജയകരമായ മാതൃകയാണ് സ്‌കൂൾകുട്ടികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസമെന്ന ആശയം. ഇത്തവണ ക്ലാസുകൾ ഓൺലൈൻ ആയിതന്നെ നടത്താവുന്ന സാഹചര്യമാണ് തേടുന്നത്. അതിലൂടെ സ്വന്തം അധ്യാപകരിൽനിന്ന് നേരിൽ ക്ലാസുകൾ കേൾക്കാനും സംശയം തീർക്കുവാനും കഴിയും. ക്ലാസുകൾ ഡിജിറ്റലിൽ ആണെങ്കിലും പഠനത്തിന് ഉത്സാഹം കുറയ്‌ക്കേണ്ട. പഠനം കൂടുതൽ ക്രിയാത്‌മകമാക്കാൻ സംഗീതം, കായികം തുടങ്ങിയ വിഷയങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടെ എത്തിക്കുവാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയെ തുടർന്ന് ഇത് രണ്ടാം തവണയാണ് ഓൺലൈനിലൂടെ പ്രവേശനോത്സവം നടക്കുന്നത്. ഉദ്ഘാടനസമ്മേളനം കൈറ്റ്…
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം നടന്ന ബോംബേറ് നാടക കേസിൽ നടി പ്രിയങ്കയെ ചോദ്യം ചെയ്തു. അരൂരിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർടി (ഡിഎസ്‌ജെപി) സ്ഥാനാർഥിയുമായിരുന്നു പ്രിയങ്ക. ചാത്തന്നൂരിലെ എസിപി ഓഫീസിൽ തിങ്കളാഴ്‌ച മൂന്നു മണിക്കൂറോളം പ്രിയങ്കയെ ചോദ്യം ചെയ്‌തു. തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ ചെലവ് നൽകിയത് വിവാദവ്യവസായി ദല്ലാൾ എന്ന നന്ദകുമാറാണെന്ന് പ്രിയങ്ക മൊഴി നൽകി. ഫണ്ട് നൽകിയത് നന്ദകുമാറിന്റെ സഹായി ജയകുമാർ വഴിയാണ്. ജയകുമാർ സ്വന്തം അക്കൗണ്ടിൽനിന്ന് ഗൂഗിൽപേ വഴി ഒന്നര ലക്ഷം രൂപ എസ്ബിഐ വെണ്ണല ശാഖയിലെ അക്കൗണ്ടിൽ നിക്ഷേപിച്ചു. നാലു ലക്ഷത്തോളം രൂപ നേരിട്ടു തന്നു. തെരഞ്ഞെടുപ്പിൽ ആകെ ഏഴുലക്ഷം രൂപ ചെലവായി എന്നും പ്രിയങ്ക പറഞ്ഞതായാണ് വിവരം. പ്രിയങ്കയെ ചോദ്യം ചെയ്തതോടെ കേസിലെ സുപ്രധാന വിവരങ്ങളെല്ലാം ലഭ്യമായി എന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് ദിവസം ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസിൻ്റെ കാറിനുനേരെ അക്രമണം നടന്ന സംഭവത്തിന് പിന്നിൽ ഷിജു വർഗീസും വിവാദ ദല്ലാളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്നായിരുന്നു…
ചാണകം പൂശിയാൽ കോവിഡ് മാറുമെന്ന് ബിജെപിക്കാർ മാത്രമല്ല കോൺഗ്രസുകാരും വിശ്വസിക്കുന്നുണ്ടെന്ന് സിപിഐ എം വിപ്പ് കെ കെ ശൈലജ. നെഹ്‌റുവിന്റെ ശാസ്‌ത്രീയ മാർഗങ്ങൾ മറന്ന് അന്ധവിശ്വാസങ്ങൾക്ക് പിറകെയാണ് കോൺഗ്രസെന്നും മുൻ ആരോഗ്യമന്ത്രി പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രേമേയചർച്ചക്ക് തുടക്കം കുറിച്ച് സഭയിൽ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ. മഹാമാരി കാലത്ത് ജനങ്ങളെ എങ്ങനെ ചേർത്ത് പിടിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് നയപ്രഖ്യാപനമെന്നും, വികസിത രാജ്യങ്ങൾ വരെ പകച്ച് നിന്ന കാലത്ത് മഹാദുരന്തം കേരളം നേരിട്ടുവെന്നും കെ കെ ശൈലജ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് കോവിഡിനെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ മികച്ചതാണ്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്നുള്ള അനുഭവം നാം ഓർക്കണം. കേരളത്തിലെങ്കിലും ശാസ്‌ത്രീയ മാർഗങ്ങൾ പിന്തുടരാൻ കോൺഗ്രസുകാൻ തയ്യാറാകണം. ഏതൊരു കേരളീയനും അഭിമാനിക്കാവുന്ന നേട്ടമാണ് നയപ്രഖ്യാപനത്തിൽ കണ്ടത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ബഹുജനങ്ങളെ അണിനിരത്തി കോവിഡിനെ നേരിട്ടു. കോവിഡ് എന്ന വിപത്തിനെ നേരിട്ട കേരളത്തിലെ ഭരണസംവിധാനത്തെ കുറിച്ച് ലോകം ചർച്ച ചെയ്‌തു.…
15ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാവും. യുഡിഎഫ് സ്‌ഥാനാർഥിയെ നിർത്താത്തതിനാൽ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. ജൂണ്‍ ഒന്നിനാണ് ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്. പ്രീ-ഡിഗ്രി വിദ്യഭ്യാസം നേടിയ ഗോപകുമാർ വിദ്യർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം, എ.ഐ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
മഹാമാരി കൊണ്ടും ദാരിദ്ര്യം കൊണ്ടും ദുരിതത്തിലായ ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാൻ പുതിയ ആയുധത്തിനു മൂർച്ചകൂട്ടുകയാണ് ബിജെപി സർക്കാർ. കോവിഡ് 19 ന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോൾ കേന്ദ്രസർക്കാർ മഹാമാരിയെ നേരിടാൻ ഒരു മാർഗരേഖയും പദ്ധതിയുമില്ലാതെ വൻ പരാജയമാണെന്ന് സ്വയം തെളിയിച്ചിരിക്കയാണ് ഈ സർക്കാർ. അടിസ്ഥാന സൗകര്യങ്ങളൊന്നും ഉറപ്പുവരുത്താൻ കഴിയാത്ത, പ്രാണവായുകിട്ടാതെ ജനങ്ങൾ തെരുവുകളിൽ പിടഞ്ഞ് മരിക്കുമ്പോൾ കൈയും കെട്ടി നോക്കിനിൽക്കുകയാണ് മോഡി സർക്കാർ. മൃതദേഹങ്ങൾ പുണ്യനദികളിലൂടെ ഒഴുകി നടക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്ന ബിജെപി സർക്കാർ ഇപ്പോൾ ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന പൗരത്വഭേദഗതി നിയമം നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ഈ ദുർഘട സാഹചര്യത്തിൽ ഈ നിയമം നടപ്പാക്കുവാൻ കേന്ദ്രം ശ്രമിക്കുമ്പോൾ അതിനുപിന്നിലെ ഗൂഢലക്ഷ്യം വ്യക്തമാണ്. മഹാമാരിയെ തടയുന്നതിലുണ്ടായ പരാജയത്തിന്റെ പേരിൽ സർക്കാരിനെതിരെ ഉയരുന്ന ജനരോഷം വഴി തിരിച്ചുവിടുകയെന്ന ലക്ഷ്യം. സിഎഎ-എൻആർസി നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. ഒരു മതനിരപേക്ഷ രാജ്യത്ത് നടപ്പിലാക്കാൻ പാടില്ലാത്ത നിയമമാണത്. എന്നിട്ടും ഭരണകൂടത്തിന്റെ പിടിപ്പുകേടുകൊണ്ട് ജനങ്ങൾ ഇതേ രാജ്യത്ത്…
ഇന്റെ പൊന്നോ ഞാനിന്ന് സിറിച്ച് സിറിച്ച് ചാവും. ബൈ ദുബായ്. പറഞ്ഞു വന്നതെന്താണെന്നു വച്ചാലേ. രാഹുൽ ഗാന്ധി കടലിൽ ചാടാൻ വന്നീലെ അപ്പോ നിന്ന ഹോട്ടലിലെ വാടക ഇതുവരേം കൊടുത്തില്ലാന്ന്. എന്തൂട്ടാ ഈ ഡാവി പറേണേന്ന് വിചാരിക്കണ്ടാ ട്ടാ. സംഭവം സത്യാണ് കൊയ്‌ലോൺ ബീച്ച് ഹോട്ടലിലെ സ്യൂട്ട് റൂമില് ഫെബ്രുവരി 24 ന് താമസിച്ച ഇനത്തില് 6 ലക്ഷം രൂപയാണ് കൊടുക്കാനുള്ളത്. സംഭവം കോൺഗ്രസ്സുകാർ തന്നെ കുത്തിപ്പൊക്കി എഫ്‌ബിലിട്ടു. വിഷയങ്ങട് കത്തിപ്പടർന്നപ്പോ ജില്ലാ നേതൃത്വം ഓടിച്ചെന്നു ഇടപെട്ട് ഇടതുപക്ഷ ആരോപണമാണെന്ന് പറഞ്ഞ് വെടിപ്പായി ഒതുക്കി തീർത്തു. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു ചേച്ചി വക ഒരു തെളിവും ഇട്ടു. എഫ്ബി പോസ്റ്റിനു അടിക്കുറിപ്പായി സിപിഐഎമ്മിനെ നാലു ചീത്തവിളി. കൊല്ലത്തു രണ്ടു സീറ്റ് യുഡിഎഫിന് കിട്ടിയതിന്റെ ചൊരുക്കാണ് പോലും കമ്യൂണിസ്റ്റുകാർക്ക്. അല്ലാതെ പാർട്ടി നേതാവ് സ്റ്റാർ ഹോട്ടലിൽ കുളിച്ചുണ്ട് താമസിച്ചിട്ടു ബില്ലടയ്ക്കാത്തതിന്റെ ബേജാറോന്നുമല്ല.
കൊടകര കുഴൽപണക്കേസിൽ അന്വേഷണം തുടരുന്നതിനിടെ ബിജെപി സംസ്ഥാന നേതാക്കൾക്കെതിരെ കൂടുതൽ പരാതികൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് റോഡിലെ പരിശോധന ഒഴിവാക്കാൻ കെ സുരേന്ദ്രൻ ഹെലികോപ്റ്ററിൽ കോടികൾ കേരളത്തിലിറക്കി എന്നതാണ് പരാതികളിൽ ഗൗരവമേറിയത്. കള്ളപ്പണം കൈകാര്യം ചെയ്തതലിലും ഇടപാട് നടത്തിയതിലും കഴക്കൂട്ടത്ത് മത്സരിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെയും അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ബിജെപിയുടെ സമുന്നുത നേതാക്കളായി പ്രവർത്തകർ വിശ്വസിക്കുന്ന പലരും വിവിധ രീതികളിലുള്ള അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയതായുള്ള പരാതികൾ വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് പൊലീസിനും അന്വേഷണ സംഘത്തിനും ലഭിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കെ.സുരേന്ദ്രൻ ഹെലികോപ്റ്റർ മാർഗം പണം കടത്തി എന്ന് ആൾ ഓള്‍ കേരള ആന്‍റി കറപ്ഷന്‍ ആന്‍റ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഐസക് വർഗീസ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിരിക്കുകയാണ്. അനധികൃത പണമിടപാട് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്‍റെ ശബ്ദ സന്ദേശം അന്വേഷണവിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി , സംസ്ഥാനത്തുടനീളം കളളപ്പണ്ണം…